Nature Through My Cam

Tuesday, 25 August 2020

ഐകോഗ്രാഹ : 'സൂയിസൈഡ് ഫോറെസ്റ്റ്'

 ഈ വനത്തില്‍ പോയവരാരും തിരിച്ചെത്തിയിട്ടില്ല.!! ഉള്ളില്‍ പ്രവേശിക്കുന്നവരെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ജപ്പാനിലെ ഘോരവനത്തെക്കുറിച്ചു അറിയാം



ഈ വനത്തില്‍ പോയവരാരും തിരിച്ചെത്തിയിട്ടില്ല, ഉള്ളില്‍ പ്രവേശിക്കുവരെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ജപ്പാനിലെ ഘോരവനം പേര് 'ഐകോഗ്രാഹ' മരങ്ങള്‍ തിങ്ങിനിറഞ്ഞു നില്‍ക്കുന്ന ഈ വനത്തില്‍ മൃഗങ്ങളെയോ പക്ഷികളെയോ കാണുന്നത് തന്നെ വിരളമാണ്. ഈ വനത്തിനു മറ്റൊരു പേര് കൂടിയുണ്ട് 'സൂയിസൈഡ് ഫോറെസ്റ്റ്' അഥവാ 'ആത്മഹത്യാ' വനം.


ഈ വനത്തെ എന്തുകൊണ്ട് അങ്ങനെ വിളിക്കുന്നു എന്നതാണ് പ്രധാന പ്രശ്നം, ഈ വനത്തില്‍ ഓരോ വശവും നൂറുകണക്കിന് ആളുകളാണ് മരണപ്പെടുന്നത്.

ആരെങ്കിലും ഈ വനത്തില്‍ പ്രവേശിച്ചാല്‍ അവരുടെ മനസിനെ ഏതോ അദൃശ്യ ശക്തി നിയന്ത്രിച്ച്‌ ആത്മഹത്യ ചെയ്യിക്കുമാത്രേ.


ഈ സ്ഥലത്തെ പോലീസ് ഒരു സൂയിസൈഡ് പ്രിവന്‍ഷന്‍ സ്‌ക്വാഡ് തന്നെ രൂപീകരിച്ചിട്ടുണ്ട്. ഒരു പോലീസുകാരന്‍ പറയുന്ന അനുഭവം ഇങ്ങനെ.



'ഇവിടെ ഇത് അന്വേഷിക്കുവാന്‍ കുറയെ പോലീസുകാര്‍ പോയെന്നും കൂടെയുണ്ടായിരുന്ന പോലീസുകാരന്‍ രാത്രി ടെന്റില്‍ നിന്ന് എഴുന്നേറ്റ്റ്റ് കട്ടില്‍ പോയി ആത്മഹത്യ ചെയ്തു എന്നതുമാണ്'



ഈ കാടിനു മറ്റൊരു പ്രതേകഥ കൂടിയുണ്ട് ഇവിടെ വടക്കുനോക്കി യന്ത്രമോ ഫോണോ ഒന്നും പ്രവര്‍ത്തിക്കില്ല എന്നുള്ളതാണ്. അതുകൊണ്ട് തന്നെ കട്ടിലകപ്പെട്ടാല്‍ പുറത്തു കടക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇവിടെ തൂങ്ങി മരിക്കുന്ന ആളുകള്‍ക്ക് ഒരു പ്രതേകഥ കാണാന്‍ സാധിക്കും, തൂങ്ങിമരിച്ച്‌ കിടക്കുന്നവുടെ കാലുകള്‍ നിലത്തു ചവിട്ടിയായിരിക്കും നില്‍ക്കുന്നത് എന്നും പറയപ്പെടുന്നു.

കാല്‍ നിലത്തു കുത്തിയാല്‍ തൂങ്ങിമരിക്കുക എന്നത് അസാധ്യമായ കാര്യമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. തൂങ്ങിമരിച്ചിട്ടുള്ള ആളുകളുടെ ഫോട്ടോകളില്‍ അത് വ്യകത്മാണ്. ഓരോ വര്‍ഷവും നിരവധി മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളുമാണ് പോലീസ് ഇവിടെ നിന്നും കണ്ടെടുക്കുന്നത്, കണ്ടെടുക്കുന്നവ കൂടാതെ തന്നെ നിരവധി മൃതദേഹങ്ങള്‍ മൃഗങ്ങള്‍ ഭക്ഷണമാക്കുന്നതായും മണ്ണിലടിയുന്നതായും കണ്ടെത്തിയിട്ടുണ്ട്.





ഈ കാടിനെ ആസ്പദമാക്കി നിര്‍വാധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട് ഉള്‍വനത്തില്‍ പ്രവേശിച്ചാലാണ് കൂടുതല്‍ പ്രശ്നമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.1990 ന് മുന്‍പ് വര്‍ഷത്തില്‍ 30 ആളുകള്‍ ആത്മഹത്യ ചെയ്തിരുന്ന ഈ വനത്തില്‍ 2004 ന് ശേഷമുള്ള കണക്കുകളില്‍ പ്രതിവര്‍ഷം 100 ല്‍ അധികം ആളുകള്‍ മരിക്കുന്നുണ്ട്.

ബ്രിട്ടീഷ് ഫോട്ടോ ജേര്‍ണലിസ്റ്റായ റോബ് ഗില്‍ഹുലി തനിക്കുണ്ടായ ഒരനുഭവം വിവരിക്കുന്നതിങ്ങനെ.. ഒരു വലിയ മരച്ചുവട്ടില്‍ കട്ടിയുള്ള ഇലകള്‍ക്കിടയില്‍ ഗര്‍ഭപാത്രത്തില്‍ ഒരു കുട്ടി കിടക്കുന്നത് പോലെ ഒരു മൃതദേഹം ഞാന്‍ കണ്ടു. അയാള്‍ക്ക് ഏകദേശം 50 വയസ്സ് തോന്നിക്കുമായിരുന്നു'

ലോകത്തിന്റെ വിവിധ ഭഗത്ത് നിന്നും ആളുകള്‍ എന്തിനാണ് ആത്മഹത്യ ചെയ്യാന്‍ ഈ കാട് തേടി വരുന്നതെന്ന് ഇനിയും ആര്‍ക്കും പിടികിട്ടാത്ത കാര്യമാണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ ആത്മഹത്യ ചെയ്യുന്ന സ്ഥലവും ജപ്പാനാണെന്ന് മറ്റൊരു സത്യം, എന്തായാലും ചുരുളഴിയാത്ത നിരവധി രഹസ്യങ്ങളില്‍ ഈ കാടും അവശേഷിക്കുന്നു

Wednesday, 19 August 2020

Government Rose Garden, Ooty

 

The Government Rose Garden (formerly known as the Jayalalithaa Rose Garden, Centenary Rose Park and Nootrandu Roja Poonga) is situated on the slopes of the Elk Hill in Vijayanagaram of Ooty town in Tamil Nadu ,

India at an altitude of 2200 meters.

The Rose Park was established at Vijayanagaram in Ooty town to commemorate the Centenary Flower Show in the Government Botanical Gardens, Udagamandalam in May 1995. The flowers are arranged in five curving terraces covering four hectares. The garden is maintained by the Tamil Nadu Horticulture Department.



Ooty has a unique tropical mountain climate, hence the garden has the ideal climatic conditions for growing roses. Temperature variation is low and the rainfall distribution is uniform, which results in a long flowering season. The garden is visited by thousands of tourists throughout the year, even in winter when it is not the flowering season.

The Government Rose Garden located in the heart of Ooty is one of the largest rose gardens in India and also a popular tourist attraction. The beautiful garden is spread across 10 acres of land and houses some of the largest collections of roses in the country including miniature roses, hybrid tea roses, floribunda, ramblers, black and green roses and many other unique varieties. The Rose Garden is not only a delight for the eyes and the senses but also a must-visit for those interested in horticulture.



Initially, when the gardens were developed, 1,919 varieties of roses with 17,256 rose plants were planted. Today there are more than 20,000 varieties of roses of 2,800 cultivars . It is one of the largest collections of roses in India.
The collection of roses includes Miniature Roses ,Ramblers, Hybrid Tea Roses , Yakimour,Polyanthas, Papagena, Floribunda and roses of unusual colours such as green and black. The varieties of rose plants planted here were assembled from different sources around the world.
The garden has been laid out with rose tunnels, pergolas and bowers with rose creepers. The slopes of the garden also features the Nila Maadam, an observation platform. From the Nila Maadam, tourists can observe the entire rose garden. The garden also features a statue of an angel amidst the roses.

Recognition

The rose garden received the Garden of Excellence Award for being the best rose garden in south Asia, from the World Federation of Rose Societies in May 2006, in Osaka ,Japan .
This garden is one of the 35 gardens worldwide to have received this award

നാട്ടുകോഴികള്‍ക്കൊപ്പം ചിക്കിച്ചികഞ്ഞ് കാട്ടുകോഴികളും

 

ചെറുവത്തൂര്‍: നാട്ടുകോഴികള്‍ക്കൊപ്പം ചിക്കിച്ചികഞ്ഞ് കാട്ടുകോഴികളും. പിലിക്കോട് എരവിലെ കെ.വി. പത്മനാഭ​െന്‍റ വീട്ടിലാണ് കോഴികള്‍ക്കൊപ്പം നാല് കാട്ടുകോഴികളും വളരുന്നത്. ഒന്നിച്ച്‌ നടക്കുകയും ഇരതേടുകയും ചെയ്യുമെങ്കിലും ഇടക്ക് ഇവ ഇടയും.


വളരെ ഉയരമുള്ള മരത്തിലേക്ക് പറക്കുകയും വേഗത്തില്‍ ഓടുകയും ചെയ്യും. വീടിനുസമീപത്തെ പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കുറ്റിക്കാട്ടില്‍നിന്നാണ് ആദ്യമായി കാട്ട്​ പൂവന്‍കോഴി ഇവിടേക്ക് എത്തിയത്.

നാടന്‍ കോഴികളുമായി ഇണങ്ങുകയും ഇണചേരുകയും ചെയ്​തതിനെ തുടര്‍ന്നാണ് നാല് കുഞ്ഞുങ്ങള്‍ വിരിഞ്ഞത്. പരിചയമുള്ളവരൊഴികെ മറ്റ് ആരെ കണ്ടാലും ഇവ ഓടിയൊളിക്കും.

സാധാരണ കോഴികള്‍ക്കൊപ്പം തന്നെയാണ് ഇവ കഴിയുന്നതും. ധാന്യം, കിഴങ്ങ്, പഴങ്ങള്‍ എന്നിവയാണ് പ്രധാന ഭക്ഷണം.

Friday, 14 August 2020

സുന്ദരപാണ്ഡ്യപുരം

 

ഓരോ യാത്രികന്റെയും യാത്രയില്‍ അവനൊരു ലക്ഷ്യസ്ഥാനം ഉണ്ടാകും ...ഇന്നത്തെ എന്റെ യാത്രയ്ക്ക് അങ്ങനെ ഒരു ലക്ഷ്യസ്ഥാനം ഉണ്ട് ...

അതെ പേരു സൂചിപികുന്നതുപോലെതന്നെ സുന്ദരമായ തമിഴ് കാര്‍ഷിക ഗ്രാമമാണ് 'സുന്ദരപാണ്ഡ്യപുരം'...
തിരുനെല്‍വേലി ജില്ലയില്‍ തെങ്കാശിയില്‍ നിന്നു 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നമുക്ക് ഇ ഗ്രാമത്തില്‍ എത്തിച്ചേരാനാകും.

നഗരത്തിന്റെ മടിപിക്കുന്ന കാഴ്ചകളില്‍ നിന്നും കണ്ണിനും മനസിനും കുളിര്‍മ നല്‍കുന്ന ഒരിടം അതാണ് സുന്ദരപാണ്ഡ്യപുരം.തമിഴ് സിനിമ ഇന്‍ഡസ്ട്രിയുടെ ഇഷ്ട്ട ലൊക്കേഷന്‍ ആണ് ഇവിടം. സൂര്യകാന്തിപൂക്കള്‍ പൂര്‍ണ്ണ വളര്‍ച്ചയില്‍ കാണണമെങ്കില്‍ ഓഗസ്റ്റ് പകുതിയോടെ ഇവിടം സന്ദര്‍ശിക്കണം മണ്ണിന്റെ മാറില്‍ വിശ്രമമില്ലാതെ പണിയെടുത്തു ഒരു കൂട്ടം കര്‍ഷക കുടുംബങ്ങളുടെ സ്വര്‍ഗ്ഗതുല്യമായ ഭൂമി.

കണ്ണെത്താ ദൂരത്ത് നീണ്ടുകിടക്കുന്ന നെല്‍പ്പാടങ്ങളുടെയും സൂര്യകാന്തി പൂക്കളുടെയും കൃഷിപാഠങ്ങള്‍ ആണ് ഇവിടുത്തെ ആകര്‍ഷണം

ആ കുഞ്ഞുങ്ങള്‍ വിരിഞ്ഞു;

 

ദുബൈ: കഴിഞ്ഞയാഴ്​ച സോഷ്യല്‍ മീഡിയയിലെ താരം ഒരു ചെറുകിളിയായിരുന്നു. ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ്​ ഹംദാ​െന്‍റ കോടികള്‍ വിലമതിക്കുന്ന ബെന്‍സില്‍ കൂടുകൂട്ടിയ കിളിയുടെ വീഡിയോ വൈറലായിരുന്നു. മുട്ടയിട്ട്​ അടയിരുന്ന ഈ കിളിയെ ശല്യപ്പെടുത്താതിരിക്കാന്‍ ബെന്‍സ്​ പുറത്തിറക്കാതിരുന്ന ശൈഖ്​ ഹംദാ​െന്‍റ മനസിനെ ലോകം മുഴുവന്‍ പുകഴ്​ത്തുകയും ചെയ്​തു.


ഇപ്പോഴിതാ ആ ചെറുകിളിയുടെ മുട്ടകള്‍ വിരിഞ്ഞിരിക്കുന്നു. രണ്ട്​ കുഞ്ഞിക്കിളികള്‍ ഉണ്ടായതി​െന്‍റ ദൃശ്യങ്ങള്‍ ശൈഖ്​ ഹംദാന്‍ തന്നെതാണ്​ ട്വിറ്ററിലൂടെ പങ്കുവെച്ചത്​. 80 സെക്കന്‍ഡ്​ ദൈര്‍ഘ്യമുള്ള വിഡിയോയില്‍ കുഞ്ഞുങ്ങള്‍ വിരിഞ്ഞതിന്​ മുന്‍പുള്ള ദൃശ്യങ്ങളും ശേഷമുള്ള ദൃശ്യങ്ങളും അമ്മക്കിളിയുടെ ലാളനയുമെല്ലാം കാണാം.

ചില സമയങ്ങളില്‍ ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ പോലും വിലമതിക്കാനാവാത്തതാണ്​ എന്ന കമ​േന്‍റാടെയാണ്​ ഹംദാന്‍ ഇത്​ ട്വിറ്ററില്‍ പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​.
മൃഗങ്ങളോടും പക്ഷികളോടും കരുണ കാണിക്കുന്നതിലൂടെ ഇതിനുമുമ്ബും കൈയടി നേടിയിട്ടുള്ള ഹംദാ​െന്‍റ പുതിയ വിഡിയോയും ലോകം ഏറ്റെടുത്തിരിക്കുകയാണ്​. ത​െന്‍റ പ്രിയ വാഹനമായ മെഴ്​സിഡസ്​ ബെന്‍സ്​ ജി63​െന്‍റ ബോണറ്റില്‍ കൂടു കൂട്ടിയ കിളിയെ ആരും ശല്യപ്പെടുത്തരുമെന്നും ഹംദാന്‍ നിര്‍ദേശിച്ചിരുന്നു.